Monday, 14 October 2013

പട്ടികള്‍ കുരക്കുമ്പോള്‍                                                                                                                                                                                                                                                                                                                                                                                                     
തെണ്ടിപരിഷകള്‍ ഭരണക്കാര്‍
തുള്ളിനടക്കും ഡല്‍ഹി തെരുവില്‍
എല്ലിന്‍കഷണ എറിഞ്ഞുകൊടുക്കും 
അധികാരത്തിന്‍ ആക്രിക്കടയില്‍
മുറിവുക്കളെറ്റു പുളഞ്ഞു ദേവി
അപരാധികളുടെ ആലക്കുള്ളില്‍
നമ്മുടെ നാടിനെ വിറ്റ്പെറുക്കി
സ്വന്തം കീശയില്‍ കുത്തിനിറച്ചു
സുന്ദരധാത്രിയെ ഒറ്റുകൊടുത്തു
സുന്ദരിയവളും അവളുടെ കൂട്ടരും
നമ്മുടെ പെങ്ങളെ പിച്ചിച്ചീന്തി
തെരുവിന്‍ തിന്മകള്‍ നിന്ന് കുരച്ചു
തേനൂറുന്ന വാക്കുകള്‍ ചൊല്ലി
പച്ച പ്രീണനം തഴച്ചുവളര്‍ത്തി
ബോംബുകള്‍ വെച്ചും ആളെ കൊന്നും
യുവതിയെ കപട സ്നേഹ കൂട്ടിലടച്ചും
പ്രീണന മേദസ്സ് അതിരുകടന്നു
കുന്നും വിറ്റു കാടും വിറ്റു
കളിയില്‍ നമ്മുടെ അന്നം വിറ്റും
കഴുത്ത് ഞെരിച്ചു കൊന്നു രസിച്ചു
വോട്ടിന്‍ ബാങ്കുകള്‍ തിമര്‍ത്തു നടന്നു
നിര്‍വൃതി നേടാന്‍ നിയമം മെനഞ്ഞു
നില തെറ്റി തെന്നി തെറിച്ചു വീണു
മയക്കമുണര്‍ന്നൊരു നേരത്തോരുവന്‍
മയക്കുമരുന്നിന്‍ വീറില്‍ വന്നു കലക്കി
മറ്റൊരു പട്ടി പേറും
എല്ലിന്‍ തുണ്ടുകള്‍ വീണ്ടുമെറിഞ്ഞു കൊടുത്തു
എല്ലാ ശുനകനും ഏറ്റു കുരച്ചു തുടങ്ങി
വിഡ്ഢിയെ വാഴ്ത്തി നന്ദി പറഞ്ഞു
കുട്ടി പട്ടിയുടെ കുരയും കൂത്തും
കിഴവന്‍ പട്ടി വിഴുങ്ങി നടന്നു
കഴിവതു വാലും ചുരുട്ടി നടന്നു
കഴിയാഞ്ഞത് അയ്യോ!! മുറിച്ചുകളഞ്ഞു
പട്ടികുരയില്‍ ദേശമുണര്‍ന്നു
കോടതി തന്നുടെ വിധികളുമായി
വോട്ടിന് പോകും വോട്ടര്‍മാര്‍ക്കും
കൊടുത്തു വടിയോന്നടിച്ചു രസിക്കാന്‍
കിട്ടും വോട്ടുകള്‍ ചെയ്ത രസീതി
കള്ളന്മാരുടെ തണ്ട് മുറിഞ്ഞു
കോടതിയതിക്രമമെന്നും ചൊല്ലി
കള്ളനെ കെട്ടി തുറുങ്കിലടച്ചു
കള്ളക്കളികള്‍ അങ്ങിനെ നിന്നു
സി. ബി. ഐയെ കൊണ്ട് നടന്നു
കൊള്ള കേസുകള്‍ തീയിലെരിച്ചു
കാഹളമൂതുക ഭരണമാറ്റത്തിനായ്‌
കറകള്ളഞ്ഞ നേതാക്കളെ വാഴ്ത്തുക.
ഉണരുക ഹൈന്ദവ സംസ്ക്കാരങ്ങളും
ഉണരുക പ്രജണ്ട ഹിന്ദുവും കൂടരും
മാതൃഭൂമിയെകാക്കുക എപ്പോഴും
ജയപ്രകാശ്‌. ഇ. പി

No comments: